Posts

ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്; ഉടന്‍ ചുമതലയേല്‍ക്കും

Image
ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്; ഉടന്‍ ചുമതലയേല്‍ക്കും Published on   April 30, 2011 തിരുവനന്തപുരം: സിപിഎം നിയന്ത്രിക്കുന്ന കൈരളി ടിവിയില്‍ നിന്നു രാജിവെച്ച എംഡിയും എഡിറ്ററുമായ ജോണ്‍ബ്രിട്ടാസിന്റെ പുതിയ ചുമതല  ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്.  അടുത്ത ദിവസംതന്നെ അദ്ദേഹം ചുമതലയേല്‍ക്കും. രാജിവെച്ച ശേഷം പരന്ന പലതപം ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം ഏഷ്യാനെറ്റിലേയ്ക്കു പോകുന്നതു സ്ഥിരീകരിച്ചത്. അപ്പോഴും സിഇഒ ആണെന്നായിരുന്നു വിവരം. എന്നാല്‍ ഏഷ്യാനെറ്റ് എംഡി കെ.മാധവനു തൊട്ടുതാഴെ കേരളത്തിന്റെ സമ്പൂര്‍ണ ചുമതലയുള്ള ബിസിനസ് ഹെഡ് തസ്തിക പുതുതാതായി സൃഷ്ടിക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയുടെ ചുമതലയാണ് ബ്രിട്ടാസ് വഹിക്കുക. മാധവന് സ്റ്റാര്‍ ഗ്രൂപ്പിന്റെ കേരളത്തിനു പുറത്തുള്ള കൂടുതല്‍ ചുമതലളുണ്ട്. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റെ കൂടി ാളിത്തത്തിലാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്. അവിടെ വൈസ് പ്രസിഡന്റായിരുന്ന ആര്‍. ശ്രീകണ്ഠന്‍ നായര്‍ മനോരമയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനലിലേയ്ക്കു പോയ ശേഷം മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ജോണ്‍ ബ്രിട്ടാ...

Mahdani have right to get Bail:Supreme Court

Image
SC to Karnataka Govt: How can wheelchair-bound Madani be a threat ? New Delhi: The Supreme Court today sought Karnataka government's response on the bail plea of PDP leader Abdul Nasser Madani, an accused in 2008 Bangalore serial blasts case, with the presiding judge wondering how a wheel chair-bound person could pose a threat if released on bail. A bench of Justice Markandeya Katju and Justice Gyan Sudha Misra asked the state to respond within a week and posted the matter for April 29. Two persons were killed and 20 injured when serial blasts rocked Bangalore city in nine locations in 2008. During the brief hearing, Justice Katju wondered how a person whose leg is amputated and lives with the help of wheel chair could pose a threat if granted bail. However, Justice Misra pointed out that the accused was facing the serious charge of being involved in the blasts which claimed lives. Senior counsel Shanti Bhushan, appearing for Madani, claimed that the accused was innocen...

Kerala SSLC Results 2011

Image
Click Here... http://msali43a.webs.com/Amaal/SSLC%20Result%202011.htm

S K S S F kkarod kurach Chodyangal...

Sehr-Mubaraak Bhandappettu SKSSF kkarodu Kurachu Chodyangal   ? ? ? Click here...  

സുന്നി ഐക്യത്തിന് ശ്രമം തുടരും: കാന്തപുരം

Image
Published on Mon, 04/25/2011 - 14:46 ( 34 min 3 sec ago) (+     മലപ്പുറം: സുന്നി ഐക്യത്തിന് തയ്യാറാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. തങ്ങള്‍ ഐക്യത്തിന് നൂറു ശതമാനവും തയ്യാറാണ്. ഉള്ളാള്‍ തങ്ങള്‍ പറഞ്ഞാല്‍ അണികള്‍ അതിന് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കും. മറുപക്ഷത്തെ സുന്നി നേതാക്കളില്‍ ചിലരും ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് തങ്ങള്‍ കരുതുന്നത്.പിന്നെ എവിടെയാണ് കുഴപ്പം എന്നാണ് തങ്ങളുടെ സംശയം. ഐക്യത്തിനുളള ശ്രമം ഇനിയും തുടരുമെന്ന് കാന്തപുരം പറഞ്ഞു.  പ്രവാചകന്റെ മുടി സംരക്ഷിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് അദേഹം കൂട്ടിചേര്‍ത്തു.  http://www.madhyamam.com/news/72585/110425#  www.msali.tk 

Sathya Sai Baba passes away

Image
Spiritual leader Sathya Sai Baba passes away... Length:  ‎1:21 HYDERABAD/PUTTAPARTHI: Sathya Sai Baba, who had millions of followers across the world, is no more. Baba's heart stopped beating at 7.28 am on Sunday morning.  He had been on ventilator support for many days with all his vital parameters failing. He was being treated at the super speciality hospital that he himself had created for the masses. Doctors confirmed that Sai Baba died of cardio-respiratory failure. Baba's body will be kept for darshan at Sai Kulwant Hall in  Puttaparthi  for two days - Monday and Tuesday. Arrangements will be made for darshan after 6:00 pm today at the hall. About 4 lakh people are expected to come to Puttaparthi, a small town of 25,000 in Andhra Pradesh's Ananatpur district. This includes VVIPs, VIPs and common devotees from across the globe and India. Andhra chief minister Kiran Kumar Reddy has left for Puttaparthi to pay tributes to Baba. A pall of gloom de...

തിരുകേശം സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ വ്യക്തമാക്കി കൊടുക്കും; കാന്തപുരം

Image
കോഴിക്കോട്: തിരുകേശ വിവാദത്തില്‍ ആദ്യമായി  കാന്തപുരം   പരസ്യമായ പ്രസ്താവന നടത്തി. പ്രവാചകനുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വിശുദ്ധ കേശം സംബന്ധിച്ച് വിവാദത്തിനില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കാര്യത്തിലും തര്‍ക്കമുണ്ടാക്കുന്നവര്‍ ഇക്കാര്യത്തിലും തര്‍ക്കമുണ്ടാക്കുന്നു. ഇത്തരക്കാര്‍ക്ക്  തിരുകേശം  സം ബന്ധിച്ച് വല്ല സംശയവും ഉണ്ടെങ്കില്‍ മര്‍ക്കസില്‍ വന്നാല്‍ വ്യക്തമാക്കികൊടുക്കും. ഇല്ലാത്ത കാര്യങ്ങള്‍ പടച്ചുണ്ടാക്കുന്നത് ശത്രുതയുടെ പേരിലാണ്. തിരുകേശം മുക്കിയ വെള്ളം വിറ്റ് കാശുണ്ടാക്കി എന്നു പ്രചരിപ്പിച്ചതും ഇതിന്റെ ഭാഗം തന്നെ. മര്‍ക്കസിലെത്തി ലക്ഷക്കണക്കിനു പേര്‍ വെള്ളം കൊണ്ടുപോയി എന്നതു സത്യമാണ്. എന്നാല്‍ ഇവരില്‍ ഒരാളോടും ചില്ലിക്കാശുപോലും വാങ്ങിച്ചിട്ടില്ല. ശഅരേ മുബാറക്ക് മസ്ജിദ് നിര്‍മാണത്തിനു വേണ്ട 40 കോടി രൂപ 40 ലക്ഷം ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനാണു തീരുമാനമെന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലീം സമുദായത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയും  മുജാഹിദ് ...